കര്‍ഷക സമരത്തില്‍ കേന്ദ്രസർക്കാരിന്റെ നയങ്ങളെയും തീരുമാനങ്ങളെയും വിമര്‍ശിക്കുകയും കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത വരുണ്‍ ഗാന്ധിയെ ഇക്കുറി ഒഴിവാക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു
അധീര്‍ രഞ്ജന്‍ ചൗധരി സംസാരിക്കുന്നതിനിടെയാണ് മോദി പാര്‍ലമെന്റിലേക്ക് കടന്നുവന്നത്. അപ്പോള്‍ അന്ധനായ രാജാവ് നാട് ഭരിക്കുമ്പോള്‍ മണിപ്പൂരില്‍ സ്ത്രീകള്‍ ആക്രമണത്തിനിരയാകുന്നുവെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ഈ രണ്ട് പാര്‍ട്ടികളെക്കൂടാതെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും സംസ്ഥാനത്ത് ഉണ്ടാവരുതെന്നാണ് ബിജെപിയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് എന്നാല്‍ ഭാവിയില്‍ ബിജെപിയോ തൃണമൂലോ ഉണ്ടാവില്ല മഹാസഖ്യം മാത്രമേ നിലനില്‍ക്കുകയുളളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.